ml_ta/translate/figs-youcrowd/01.md

63 lines
9.7 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

### വിവരണം
ബൈബിൾ എബ്രായ അരാമ്യ ഗ്രീക്ക് ഭാഷയില്‍ എഴുതപ്പെട്ടിരുന്നു . ഈ ഭാഷകൾക്ക് " you " എന്നത് ഒരു വ്യക്തിയെ സൂചിപ്പിക്കുമ്പോൾ ** singular ** " you " എന്നത് ഒന്നിലധികം വ്യക്തികളെ സൂചിപ്പിക്കുമ്പോൾ ** plural ** രൂപവുമാണ്. എന്നിരുന്നാലും നിങ്ങൾ ഇംഗ്ലീഷിൽ ബൈബിൾ വായിക്കുമ്പോൾ ഇത് വ്യക്തമല്ല, കാരണം " you " ഏകവചനത്തിനും " you " ബഹുവചനത്തിനും ഇംഗ്ലീഷിന് വ്യത്യസ്ത രൂപങ്ങളില്ല.. എന്നാൽ വ്യത്യസ്തമായ രൂപങ്ങളുള്ള ഭാഷയിൽ ഒരു ബൈബിൾ വായിച്ചാൽ നിങ്ങൾ ഇത് കണ്ടേക്കാം.
കൂടാതെ, പഴയനിയമത്തിലെ പ്രഭാഷകരും എഴുത്തുകാരും "they" എന്ന ബഹുവചന സർവ്വനാമത്തേക്കാൾ "he" എന്ന ഏകവചനമുള്ള ആളുകളുടെ ഗ്രൂപ്പുകളെയാണ് പലപ്പോഴും പരാമർശിക്കുന്നത്.
### ഇത് ഒരു വിവർത്തന പ്രശ്നമാണ്
പല ഭാഷകളിലും, " you " എന്ന ഒരു പൊതുവായ രൂപത്തോടെ ബൈബിൾ വായിക്കുന്ന ഒരു വിവര്‍ത്തകന്‍, വക്താവ് ഒരാളോട് അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ആളുകളോടാണോ സംസാരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.
ഒരു ഭാഷ സംസാരിക്കുന്നതോ ഒരു വ്യക്തിയോട് സംസാരിക്കുന്നതോ ആയ ഒരു സ്പീക്കര്‍ ഒരു ഏകവചന സർവ്വനാമം ഉപയോഗിക്കുന്നുണ്ടെങ്കിൽ ചില ഭാഷകളിൽ അത് ആശയക്കുഴപ്പമുണ്ടാക്കാം
### ബൈബിളിന്‍റെ ദൃഷ്ടാന്തങ്ങൾ
><sup>1</sup>മനുഷ്യർ കാണേണ്ടതിനായി <u>നിങ്ങളുടെ</u> നീതിപ്രവൃത്തികൾ <u>അവരുടെ</u> മുമ്പിൽ ചെയ്യാതിരിപ്പാൻ ജാഗ്രതയുള്ളവരായിരിപ്പിൻ; അല്ലായെങ്കിൽ സ്വർഗ്ഗത്തിലുള്ള <u>നിങ്ങളുടെ</u> പിതാവിന്‍റെ പക്കൽനിന്നും <u>നിങ്ങൾക്ക്</u> പ്രതിഫലം ലഭിക്കുകയില്ല. <sup>2</sup> ആകയാൽ ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ പ്രശംസിക്കപ്പെടേണ്ടതിന് പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ <u>നിന്‍റെ</u> മുമ്പിൽ കാഹളം ഊതിക്കരുത്; അവർക്ക് പ്രതിഫലം കിട്ടിയിരിക്കുന്നു എന്നു ഞാൻ സത്യമായിട്ട് <u>നിങ്ങളോടു</u> പറയുന്നു. (മത്തായി 6:1,2 ULT)
യേശു ഇത് ജനക്കൂട്ടത്തോടു പറഞ്ഞു. 1-ാം വാക്യത്തിൽ " you " എന്ന ബഹുവചനം ഉപയോഗിച്ചു, 2-ാം വാക്യം ആദ്യ വാചകത്തിൽ " you " ഏകവചനം ഉപയോഗിച്ചു. അവസാന വാചകത്തിൽ അവൻ വീണ്ടും ബഹുവചനം ഉപയോഗിച്ചു
>ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: “അടിമവീടായ ഈജിപ്റ്റിൽ <u>നിന്ന് നിന്നെ</u> കൊണ്ടുവന്ന യഹോവയായ ഞാൻ <u>നിന്‍റെ</u> ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുതു.( പുറപ്പാട് 20:1-3 ULT)
ദൈവം ഇത് ഇസ്രായേൽ ജനത്തോടു പറഞ്ഞു.അവൻ അവരെ ഈജിപ്തിൽനിന്നും കൊണ്ടുപോവുകയും അവനെ അനുസരിക്കണമെന്ന് അവൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ അവൻ അവരോടു സംസാരിച്ചപ്പോൾ നിങ്ങളുടെ എന്നഏകവചന രൂപം ഉപയോഗിച്ചു.
> യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
>" ഏദോമിന്‍റെ മൂന്നു പാപങ്ങൾക്ക്
>നാലിന് പോലും
>ഞാൻ ശിക്ഷ മടക്കി എടുക്കില്ല
> <u>അവൻ</u> <u>തന്‍റെ</u> സഹോദരനെ വാളോടുകൂടി പിന്തുടർന്ന്,
>സകലദോഷവും വിട്ടകലുവിൻ.
><u>അവന്‍റെ</u> കോപം നിരന്തരം ക്രുദ്ധിച്ചു
>ഒപ്പം<u>അവന്‍റെ</u> ക്രോധം എന്നേക്കും നിലനിൽക്കുന്നു.  (ആമോസ് 1:11 ULT)
ഒരു വ്യക്തിയേ അല്ല, ഏദോമിനെ കുറിച്ചു യഹോവ ഇപ്രകാരം പറഞ്ഞു
### വിവര്‍ത്തന തന്ത്രങ്ങൾ
ഒരു കൂട്ടം ആളുകളെ സൂചിപ്പിക്കുമ്പോൾ സർവ്വനാമത്തിന് ഏകവചനമാണ് ഉചിതമെങ്കിൽ, അത് പരിഗണിക്കുക.
* നിങ്ങൾക്ക് അത് ഉപയോഗിക്കാൻ കഴിയുമോ എന്നത് വക്താവ് ആരാണെന്നും അവൻ സംസാരിക്കുന്നതോ ആയ ആളുകൾ ആരാണ് എന്നതും ആരോടാണ് സംസാരിക്കുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കും
* അതു സ്പീക്കർ പറയുന്ന കാര്യങ്ങളെയും ആശ്രയിച്ചിരിക്കും
1. ഒരു കൂട്ടം ആളുകളെ പരാമർശിക്കുന്നതിനോ, വായനക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമ്പോഴോ, സർവ്വനാമത്തിന്‍റെ ഏകവചന രൂപം സ്വാഭാവികമായില്ലെങ്കിൽ , സർവ്വനാമത്തിന്‍റെ ബഹുവചന രൂപം ഉപയോഗിക്കുക
### വിവര്‍ത്തന തന്ത്രങ്ങൾ പ്രയോഗിച്ച്
1. ഒരു കൂട്ടം ആളുകളെ പരാമർശിക്കുന്നതിനോ, വായനക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമ്പോഴോ, സർവ്വനാമത്തിന്‍റെ ഏകവചന രൂപം സ്വാഭാവികമായില്ലെങ്കിൽ , സർവ്വനാമത്തിന്‍റെ ബഹുവചന രൂപം ഉപയോഗിക്കുക
>യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
>"ഏദോമിന്‍റെ മൂന്നു പാപങ്ങൾക്ക്
>നാലിന് പോലും
>ഞാൻ ശിക്ഷ മടക്കി എടുക്കില്ല
>കാരണം<u>he</u>പിന്തുടർന്നു<u>his</u> വാൾകൊണ്ടു സഹോദരൻ
>സകലദോഷവും വിട്ടകലുവിൻ
><u>അവന്‍റെ</u> കോപം നിരന്തരം ക്രുദ്ധിച്ചു
>ഒപ്പം<u>അവന്‍റെ</u> ക്രോധം എന്നേക്കും നിലനിൽക്കുന്നു. " (ആമോസ് 1:11 ULT)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,
"ഏദോമിന്‍റെ മൂന്നു പാപങ്ങൾക്ക്
നാലിന് പോലും
>ഞാൻ ശിക്ഷ മടക്കി എടുക്കില്ല
കാരണം <u> അവർ </ u>അവരുടെ<u> സഹോദരന്മാരെ </ u> വാളുകൊണ്ട് പിന്തുടർന്നു
സകലദോഷവും വിട്ടകലുവിൻ.
><u>അവരുടെ</u> കോപം നിരന്തരം ക്രുദ്ധിച്ചു
>ഒപ്പം<u>അവരുടെ</u> ക്രോധം എന്നേക്കും നിലനിൽക്കുന്നു. "